കാസർഗോഡ് ജേഷ്ഠനെ വെട്ടിക്കൊന്ന അനുജൻ അറസ്റ്റിൽ 'കൊലപാതകത്തിനു പയോഗിച്ച ആയുധം പോലീസ് കസ്റ്റഡിയിലെടുത്തു
ബദിയടുക്ക ഷേണിഉപ്പളയിലെ തോമസ് ഡിസൂസ 42 കൊല്ലപ്പെട്ട കേസിൽ അനുജൻ രാജേഷ് ഡിസൂസയെ 38യാണ്പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിയെ തെളിവെടുപ്പ് പൂർത്തിയാക്കി കാസർകോട് കോടതിയിൽ ഹാജരാക്കും കൊലക്കു പയോഗിച്ച വാക്കത്തിയാണ് കസ്റ്റഡിയിലുള്ളത്.മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ
തിങ്കളാഴ്ച രാത്രി 12 മണിയോടെ ഉപ്പളയിലെ ഇവരുടെ വീട്ട് പരിസരത്താണ് കൊലപാതകം .കഴുത്തിനും തലയ്ക്കും മുഖത്തും വയറിനും കാലിനു മായി ആററിലേറെ വെട്ടേറ്റ മുറിവുകൾ മൃതദേഹത്തിലുണ്ട് കൊലപാതക വിവരമറിഞ്ഞ് ബദിയടുക്ക എസ് ഐ വിനോദ് കുമാർ രാത്രി സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു പ്രതിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു മറ്റൊരു മൂത്ത സഹോദരൻ വിൻസൺ വിൻസൻ ഡിസൂസയുമായി കൊല്ലപ്പെട്ട തോമസ് ഡിസൂസ വാക്ക് തർക്കമുണ്ടാവുകയും മുഖത്ത് അടിക്കുകയും ചെയ്തിരുന്നു രാജേഷ് ഇത്ചോദ്യം ചെയ്തു വാക്ക് തർക്കംരൂക്ഷമായി ഇവരുടെ ബന്ധുവിൽ ഫർഡിസൂസ പ്രശ്നത്തിൽ ഇടപെട്ടപ്പോൾ വിൽ ഫർഡി സുസയെ തോമസ് കയ്യേറ്റം ചെയ്തതോടെ രാജേഷ് വാക്കത്തി ഉപയോഗിച്ച് തോമസിനെ തുരുതുരാ വെട്ടുകയായിരുന്നു. തോമസ് ഡി സുസ വീട്ടുമുറ്റത്ത്മരിച്ചുവീണു ഇവിടെ രക്തം തളം കെട്ടികിടക്കുന്നു
0 Comments