പ്പോഴാണ് തർക്കം ഉടലെടുത്തത് ഇവിടെ വർഷങ്ങളായി പള്ളികമ്മിറ്റിക്ക് കീഴിൽ ഒരേ കെട്ടിടത്തിൽ രണ്ട് വിഭാഗത്തിൻ്റെയും മദ്രസകൾ വെവ്വേറെ പ്രവർത്തിക്കുന്നുണ്ട്. ഈ അധ്യയന വർഷം മുതൽ ഒരു മദ്രസ മതിയെന്ന് തീരുമാനമുണ്ടായി. എ. പി വിഭാഗത്തിൻ്റെ സിലബസിലുള്ള മദ്രസ തുറന്നതോടെ എതിർപ്പുമായി ഇ. കെ വി ഭാഗമെത്തി. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തിയതിനാൽ കൂടുതൽ സംഘർഷം ഒഴിവായി. ഇരു വിഭാഗവും പൊലീസിനെ സമീപിച്ചിട്ടുണ്ട്.
0 Comments