ഉച്ചയ്ക്ക് ഒന്നര മണിക്ക് പള്ളിക്കര ബേക്കൽ കോട്ടയ്ക്ക് സമീപമുള്ള റിസോർട്ടിൽ വെച്ച് മയക്ക് മരുന്ന് , ഹാഷിഷ് ഓയിൽ എന്നിവ പിടികൂടിയ കേസിലാണ് ശിക്ഷ.
വില്പനക്കായി കടത്തി കൊണ്ട് വന്ന് സൂക്ഷിച്ചതായിരുന്നു. കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ്സെഷൻസ് കോടതി (രണ്ട്) ജഡ്ജ്
കെ പ്രിയയാണ് ശിക്ഷവിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസംകൂടി അധികതടവും അനുഭവിക്കണം. ബേക്കൽ എസ്.ഐ ആയിരുന്ന സാലിം ആയിരുന്നു മയക്ക് മരുന്ന് പിടിക്കുകയും പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്തത്. ,തുടർന്ന് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ബേക്കൽ ഇൻസ്പെക്ടറായിരുന്ന യു പി വിപിൻ ആണ് .പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ:പ്ലീഡർ ചന്ദ്രമോഹൻ ,അഡ്വ. ചിത്രകല എന്നിവർ ഹാജരായി.
0 Comments