ഹെഡ്ലൈറ്റ് ഓഫാക്കിയതോടെ
ഭയന്ന് വിറച്ച്കുട്ടികൾ വീട്ടിലേക്ക് ഓടി.
തട്ടിക്കൊണ്ട് പോകാനെത്തിവരാണെന്ന്
കുട്ടികൾ സംശയം പറഞ്ഞ
തോടെ രക്ഷിതാക്കളും മദ്രസാധികൃതരും പൊലീസിൽ പരാതി നൽകി. ഹോസ്ദുർഗ് ഇൻസ്പെക്ടർ എം.പി. ആസാദിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ
മൂന്ന് പേരെ
കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. അജാനൂർ തീരദേശത്തെ മദ്രസയിൽ നിന്നും രാത്രി 9.30 മണിയോടെ
പoനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 10 വയസ് വീതമുള്ള കുട്ടികൾക്ക് മുന്നിലാണ് കാർ നിർത്തി ലൈറ്റ് ഓഫാക്കിയത്. മുറിയനാവിസ്വദേശിയടക്കമുള്ള മൂന്ന് യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ സ്ഥലം ഏതെന്ന് കുട്ടികളോട്
ചോദിക്കാനാണ് തങ്ങൾ കാർ നിർത്തിയതെന്നാണ് കസ്റ്റഡിയിലായവർ
0 Comments