ഒരുകേസ് കൂടി റജിസ്ട്രർ ചെയ്തു. രണ്ട് യുവാക്കളുടെ പരാതിയിൽ കാസർകോട്ട ടൗൺ പൊലീസാണ് ഇന്നലെ ശ്രുതിക്കെതിരെ പുതിയൊരു എഫ്. ഐ. ആർ കൂടി റജിസ്ട്രർ ചെയ്തത്. കാസർകോട് ലാബിലെ ജീവനക്കാരനായ
മൈലാട്ടി എരോൽ കിഴക്കെകരയിലെ ദേവിദാസിൻ്റെ 42 പരാതിയിലാണ് പുതിയ കേസ്. യുവാവിനെയും സുഹൃത്തിനെയും പറ്റിച്ച് 73000 രൂപയും 83.81 ഗ്രാം സ്വർണം പണയം വെക്കാൻ വാങ്ങി തിരിച്ച് നൽകിയില്ലെന്ന പരാതിയിലാണ് കേസ്. 2019 മുതൽ 2021 മാർച്ച് വരെയുള്ള കാലത്ത് ബാങ്ക് വഴിയായിരുന്നു പണം വാങ്ങിയത്. ഇൻകംടാക്സ് ഓഫീസറാണെന്നും ബാങ്ക് മാനേജരാണെന്നു മാണ് ഇരുവരോടും പറഞ്ഞത്. മറ്റൊരു യുവാവിനെ സമാന രീതിയിൽ പറ്റിച്ച സംഭവത്തിൽ മേൽപ്പറമ്പ
0 Comments