പരിക്കേറ്റു. 16 പേർക്കെതിരെ കേസ്. മുട്ടത്തൊടി ബാരിക്കാട് അഭയം ഡയാലിസിസ് സെൻ്ററിലാണ് സംഘർഷമുണ്ടായത്.
ഡയാലിസിസ് സെൻ്റ 'റിലെ മലിനജലം ജലം പറമ്പിലേക്ക് ഒഴുക്കി വിട്ടത് ചോദ്യം ചെയ്തതിന് ആക്രമിച്ചെന്ന പരാതിയിൽ സ്ഥാപനത്തിൻ്റെ
മാനേജിംഗ് ട്രെസ്റ്റികയ്യൂംമനയകെതിരെ
വിദ്യാനഗർ പൊലീസ് കേസെടുത്തു. ബാരിക്കാടിലെ മാഹിൻ കുഞ്ഞി 49, സഹോദരൻ അബൂബക്കർ സിദ്ദീഖ് 36 അയൽവാസിയായ 15 വയസുകാരൻ അബൂബക്കർ സിദ്ദീഖ് എന്നിവരെ പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസ്.
ഡയാലിസിസ് കോംമ്പൗണ്ടിൽ അതിക്രമിച്ച് കയറി സ്ഥാപനത്തിൻ്റെ മാനേജിംഗ് ട്രെസ്റ്റിയായ ഉമറുൽ ഖയുമിനെ 34 ആക്രമിച്ച് പരിക്കേൽപ്പിച്ചതായും മുകൾ നിലയിലെ അണപ്പല്ല് ഇളകിയെന്ന പരാതിയിൽ 15 പേർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. ബാരിക്കാട് ഡയാലിസിസ് സെൻ്റർ പ്രവർത്തിക്കുന്ന വിരോധത്തിലാണ് അക്രമമെന്നും പരാതിയിൽ പറഞ്ഞു. അബ്ദുൾ സലാം, കബീർ, ജബ്ബാർ, ഷംസീർ, സിദ്ദീഖ്, ശാഫി, മാഹിൻ ഉൾപെടെ 15 പേർക്കെതിരെ കേസെടുത്തു.
0 Comments