ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്ന് രാവിലെ കാസർകോട് താമസ സ്ഥലത്ത് കുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കരൾ സംബന്ധമായ അസുഖം മൂലം ഒരാഴ്ച മംഗലാപുരം ആശുപത്രിയിൽ കഴിഞ്ഞ് ഇന്നലെ വൈകീട്ട് കാസർകോട് തിരിച്ചെത്തിയതായിരുന്നു. മൃതദേഹം 10 മണിയോടെ കയ്യൂർ പലോത്തെ വീട്ടിലെത്തിക്കും. തുടർന്ന് 11.30 മണിയോടെ ഇവിടെ പൊതു ശ്മശാനത്തിൽ സംസ്ക്കാരം. നേരത്തെ കാസർകോട് കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. നിലവിൽ പാലക്കാട് ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. ഭാര്യ വിനികാസർകോട് കലക്ട്രേറ്റ് ജീവനക്കാരിയായതിനാൽ സൗകര്യപ്രകാരം കാസർകോട് താമസിച്ച് വരികയായിരുന്നു. പിതാവ്: കണ്ണൻ. മാതാവ്: കാർത്യായനി. മക്കൾ: ശ്രീദത്ത്, ശ്രീനിധി.
0 Comments