ട്രെയിൻ തട്ടിപരിക്കേറ്റ യുവാവ് പാളത്തി
ൻ്റെ മധ്യഭാഗത്ത് ആയി വീണതോടെ ട്രെയിൻ ഇവിടെ നിർത്തിയിട്ടു. ഹോസ്ദുർഗ് പൊലീസും ഫയർ ഫോഴ്സും എത്തി പുറത്തെടുക്കുമ്പോൾ ജീവനുണ്ടായിരുന്നു. ഫയർഫോഴ്സ്
ആംബുലൻസിൽ ജില്ലാശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. ആളെ തിരിച്ചറിയാനായിട്ടില്ല. നടന്ന് പോകുമ്പോൾ തട്ടിയതാകാമെന്നാണ് പ്രാഥമിക വിവരം. അര മണിക്കൂറോളം മാവേലി ഇവിടെ പിടിച്ചിട്ടു. പിന്നാലെ വന്ന ഭാവ് നഗർ തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് കാഞ്ഞങ്ങാട്ട് സ്റേറാപ്പ് ഇല്ലാഞ്ഞിട്ടും ഇവിടെ
0 Comments