കേസിൽ പെട്ടതിന് പിന്നാലെ പാസ്പോർട്ടുമായി സ്ഥലം വിടാൻ എത്തിയ 40
കാരനെ നാട്ടുകാർ വളഞ്ഞിട്ട് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പെൺകുട്ടിയെ മംഗളൂരുവിലെ ആശുപത്രി കൊണ്ടുപോയപ്പോഴാണ് 4 മാസം ഗർഭിണിയായ വി വരമറിയുന്നത്.പിന്നാലെ വിവരം പൊലീസിൽ എത്തിയതോടെ പിതാവിനെ നിരീക്ഷിച്ചുവരികയായിരുന്നു.അതിനിടെ പ്രതി രക്ഷപ്പെടാതിരിക്കാൻ പൊലീസ് പാസ്പോർട്ട് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു.വിവരം നാട്ടുകാരെയും രഹസ്യമായി അറിയിച്ചു.അതിനിടയാണ് ഇന്ന് വീട്ടിലെത്തി പാസ്പോർട്ടുമായി രക്ഷപ്പെടാൻ ശ്രമം നടത്തിയത്.ഇതോടെയാണ് നാട്ടുകാർ വളഞ്ഞിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ആശുപത്രി അധികൃതർ വിവരം മഞ്ചേശ്വരം എം എൽ.എ എ.കെ.എം. അഷറഫിനെ അറിയിച്ചിരുന്നു. എം.എൽ എ വിവരം നാട്ടുകാരെയും
0 Comments